Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gauriyamma Death

114-ാം വയസിൽ ഗൗരിയമ്മയ്ക്ക് അന്തിയാത്ര

ചാത്തന്നൂർ: പ്രായം കൂടിയ മുത്തശിമാരിലൊരാളായ ചാത്തന്നൂർ ഇടനാട് പുളിവിളവീട്ടിൽ (ഗൗരിസദനം) ഗൗരിയമ്മ (114) അന്തരിച്ചു. ഭകീർത്തനരചയിതാവും ആദ്യകാല വ്യവസായിരുന്ന പരേതനായ കുഞ്ഞൻപിള്ള ആശാനാണ് ഭർത്താവ്.

അടുത്തകാലംവരെയും -ഓർമ്മശക്തിക്കും ആരോഗ്യ ത്തിനും കുറവൊന്നുമുണ്ടായിരുന്നില്ല. പഴമയുടെ ഈണമുള്ള ഞാറ്റുപാട്ടുകൾ മനോഹരമായി പാടി കേൾവിക്കാരെ കൗതുകത്തിലാഴ്ത്തുന്നത് ഗൗരിയമ്മയുടെ പതിവായിരുന്നു.

110-ാംവയസിൽ ജില്ലയിലെ ഏറ്റവും മുതിർന്ന വ്യക്തിയെന്നനിലയിൽ ജില്ലാപഞ്ചായ ത്ത് ഗൗരിയമ്മയെ ആദരിച്ചിരുന്നു. മക്കൾ: ദാമോദരൻപിള്ള (റിട്ട. അധ്യാപകൻ), ഓമനയമ്മ (റിട്ട. അധ്യാപിക), സരോജിനിയമ്മ, ഉണ്ണിക്കൃഷ്ണൻനായർ, ഉഷാകുമാരി (റിട്ട. പഞ്ചായത്ത് സെക്രട്ടറി), പരേതരായ ശ്രീധരൻപിള്ള, ലളിതാഭായ്, വിജയലക്ഷ്മി.

മരുമക്കൾ: സത്യഭാമ, രാധാകൃഷ്ണൻനായർ, ദേവകിയമ്മ, കുട്ട പ്പൻപിള്ള, സരസ്വതിയമ്മ, പരേതരായ ഭാസ്കരൻപിള്ള, കരുണാകരൻനായർ (യുപിഎസ്. കല്ലുവാതുക്കൽ),

Latest News

Corehub Up